മലയാളികൾക്ക് വളരെയധികം ഇഷ്ടവും മലയാളികൾക്ക് പ്രിയങ്കരമയ നടിയാണ് പൂർണിമ. പൂർണിമയുടെ വിശേഷങ്ങൾ കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ ആരാധകർ ശ്രദ്ധിക്കാറുണ്ട്. കാരണം മലയാളികൾക്കിഷ്ടപ്പെട്ട നടി വല്ലപ്പോഴും മാത്രമാണ് സിനിമകൾ കമ്മിറ്റ് ചെയ്യാറുള്ളത്. പക്ഷേ സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇന്ദ്രജിത്ത് പൊതുവേ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കൂടുതൽ തന്നെയാണ്. അതുകൊണ്ടുതന്നെ പ്രാർത്ഥനയും നക്ഷത്രയും ഒക്കെ ഉള്ളതുകൊണ്ട് ഈ കുടുംബത്തെക്കുറിച്ച് എപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറയാറുണ്ട്.
ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം റിലീസ് ആയതിന് പിന്നാലെ താരം വീട്ടിൽ ആളുകളെ കുറിച്ച് ചില തുറന്നുപറച്ചിൽ ആണ് നടത്തിയിരിക്കുന്നത്. കോവിഡ് സമയത്ത് തന്നെ മക്കൾക്ക് മടുത്ത മട്ടായിരുന്നു എന്നും അച്ഛനെ കാണുമ്പോഴായിരുന്നു അവർക്ക് സന്തോഷം എന്നും പൂർണിമ ചിരിച്ചുകൊണ്ട് തന്നെ ഉള്ളിലെ വിഷമം പറയുകയാണ്. കോവിഡ് സമയത്ത് 24 മണിക്കൂറും അവർ എൻറെ മുഖമല്ലേ കണ്ടുകൊണ്ടിരുന്നത്. അങ്ങനെ അവർക്ക് എന്നെ മടുത്തു എന്ന് പോലും എനിക്ക് തോന്നിപ്പോയി അത് ചിരിച്ചുകൊണ്ട് പറയുന്ന പൂർണിമയുടെ കണ്ണിലെ തിളക്കം തന്നെ നല്ലൊരു അമ്മയെ സൂചിപ്പിക്കുന്നു എന്ന മലയാളികൾ പറയുന്നുണ്ട്.
കോവിഡ് സമയത്ത് എല്ലാവരും എപ്പോഴും കൂടെയുണ്ടായിരുന്നു എന്നും ആ സമയത്ത് മക്കൾക്ക് തന്നെ മടുത്തു എന്ന് തോന്നുന്നു ചിരിച്ചുകൊണ്ട് താരം പറയുന്ന വാക്കുകൾ ആരാധകർ ഏറ്റെടുത്തു. സിനിമയിൽ നിന്നും വിട്ടു നിന്ന് കാലത്ത് ഞാൻ ടെലിവിഷൻ ഷോയിൽ ഹോസ്റ്റ് ചെയ്യുമായിരുന്നു. അതിനുശേഷം ആണ് ഞാൻ ഒരു ബ്രാൻഡ് തുടങ്ങുന്നത്. ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും എനിക്ക് കുട്ടികളിൽ അവൈലബിൾ ആകാൻ സാധിച്ചു. കുട്ടികളുടെ കൂടെ തന്നെ കുട്ടികളുടെ ഭാഗത്തുനിന്നും സംസാരിച്ചു. എപ്പോഴും അവരുടെ കൂടെ ഉണ്ടാകുമായിരുന്നു. അച്ഛനാണെങ്കിൽ 45 ദിവസം കഴിയുമ്പോഴാണ് വീട്ടിൽ വരുന്നത്.
ബിസിനസ് ചെയ്തിരുന്ന സമയത്താണ് എങ്കിൽ പോലും പകൽ എത്ര തിരക്കുണ്ടായിരുന്നെങ്കിലും രാത്രിയിൽ ഞാൻ അവർക്ക് ഒപ്പം തന്നെ ഉണ്ടാകും. അവരോടൊപ്പം സംസാരിക്കാനും വഴക്കിടാനും ഒക്കെ ഞാൻ അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു. തുറമുഖത്തിനുശേഷം ആ ഫൈറ്റ് കുറച്ചു കൂടുതലായി എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവിടെ നിന്നും ബാഗേജ് കൂടി ഞാൻ ഇവിടെയ്ക്ക് കൊണ്ടുവന്നു എന്നാണ് സംശയം എൻറെ ഉള്ളിൽ തന്നെയുണ്ട്. ഇതിന് ഷൂട്ട് കഴിഞ്ഞതോടുകൂടി വന്നു ആ സമയത്ത് നമ്മളെല്ലാവരും ഫാമിലിയോടൊപ്പം സമയം ചെലവഴിച്ചു. ഒരേ സമയം ഒരേ ആൾക്കാരെ കണ്ടാൽ ആർക്കായാലും മടക്കും. അതുതന്നെയാണ് അവർക്കും ഉള്ളത്. പിന്നീട് ഞങ്ങൾ തമ്മിൽ ഫൈറ്റ് കൂടിയപ്പോഴാണ് ഞങ്ങൾ ചിലവിടുന്ന സമയം കൂടിയത് കൊണ്ടായിരിക്കണം ഞങ്ങൾ തമ്മിൽ ഫൈറ്റ് കൂടിയത് എന്ന് എനിക്ക് മനസ്സിലായത്. പിന്നാലെ പ്രാർത്ഥന പറന്നകന്നു.
ഇപ്പോൾ എന്റെ മകളെ ഞാൻ ഒരുപാട് മെസ്സേജ് ചെയ്യുന്നുണ്ട് എന്ന് പൂർണമാ പറയാറുണ്ട്. ഒരു അച്ഛനും അമ്മയും എന്ന നിലയിൽ വലിയ വിജയകരമായ ഒരു കാര്യം തന്നെയാണ് പൂർണിമയും ഇന്ദ്രജിത്തും നേടിയതെന്നും, മക്കളെ തന്റേതായ സ്ഥാനത്തിൽ തന്റേതായ ഇഷ്ടത്തിൽ വളരാൻ അനുവദിച്ച മാതാപിതാക്കൾ ആണ് ഇവർ രണ്ടുപേരെന്നും, ആ ഒരു കാര്യത്തിൽ നിങ്ങളെ കുറിച്ച് ഞങ്ങൾക്ക് അഭിമാനമാണ് എന്നും മലയാളികളെപ്പോഴും ഈ അച്ഛനെയും അമ്മയെയും കണ്ടു പറയാറുണ്ട്. പ്രാർത്ഥനയും നക്ഷത്രയും അവരുടെ ജീവിതം ആസ്വദിച്ചു തന്നെയാണ് ജീവിക്കുന്നത്. അതിന് അവരെ അനുവദിച്ചത് ഇവരുടെയും മാതാപിതാക്കളാണ്. എപ്പോഴും അത് തന്റേതായ ഒരു സ്ഥാനം പൂർണിമ അമ്മ എന്ന നിലയിൽ കരുതിയിട്ടുണ്ടെന്നും ആരാധകർ വ്യക്തമാക്കുന്നു.